Last Updated:
നിശ്ചിത സമയത്ത് രണ്ട് ടീമുകളും 1–1 എന്ന് സമനിലയിൽ എത്തിയതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഈജിപ്തിനെ നേരിടും
ലോകകപ്പ് നോക്കൗട്ട് ത്രില്ലറില്‍ കാബോ വെര്ദെയോടെ പോരാട്ടത്തിൽ വിയര്‍ത്ത അര്‍ജന്റീനയ്ക്ക് ഒടുവിൽ ജയം. ആവേശകരമായ മത്സരത്തിൽ അർജന്റീനയെ വിറപ്പിച്ച് കേപ്പ് വെർദെ പരാജയപ്പെട്ടു. 111–ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരോയാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടി. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 1–1 എന്ന് സമനിലയിൽ എത്തിയതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഈജിപ്തിനെ നേരിടും.
ആവേശം ഓരോ അണുവിലും നിറഞ്ഞ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനെസിന്റെ നീളൻ പാസ് പ്രതിരോധനിരയ്ക്ക് പിന്നിൽ സ്വീകരിച്ച ലയണൽ മെസ്സിയാണ് അർജന്റീനയ്ക്ക് ആദ്യം ലീഡ് നേടിക്കൊടുത്തത്. അർജന്റീനയെ കാബോ വെർദെ രണ്ടുതവണ സമനിലയിൽ പിടിച്ചുനിർത്തി കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയുടെ താഴ്ന്ന ഷോട്ടിലൂടെ കാബോ വെർദെ സമനില പിടിച്ചു, ഇതോടെ മത്സരം അധികസമയത്തിലേക്ക് നീങ്ങി.
111-ാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളാണ് നിലവിലെ ചാമ്പ്യൻമാർക്ക് 3-2ന്റെ ആവേശജയം സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന ലീഡെടുത്തിരുന്നു. ലിസാൻഡ്രോ മാർട്ടിനസ് പ്രതിരോധനിരയ്ക്ക് പിന്നിലേക്ക് നൽകിയ ലോങ് പാസ് സ്വീകരിച്ച ലയണൽ മെസിയുടെ മാജിക് ഗോളിൽ ടീമിനെ മുന്നിലെത്തിച്ചു.
എന്നാൽ, കേപ് വെർദെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയുടെ ലോ ഷോട്ടിലൂടെ അവർ സമനില പിടിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാനാകാതെ വന്നതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.
കളി നീണ്ടതോടെ ആദ്യ പകുതിയിൽ കോർണറിൽ നിന്ന് ലഭിച്ച അവസരം ലിസാൻഡ്രോ മാർട്ടിനസ് ഗോളാക്കി മാറ്റി അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷേ 103-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് സിഡ്നി കബ്രാൾ കർളിംഗ് ഷോട്ടിലൂടെ കേപ് വെർദെ വീണ്ടും സമനില പിടിച്ച് അർജന്റീനയെ സമ്മർദത്തിലാക്കി.
മെസിയുടെ കോർണറിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ നടത്തിയ ഹെഡർ ഡിനെയ് ബോർജസിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോളായതോടെ അർജന്റീന 3-2ന് മുന്നിലെത്തുകയായിരുന്നു. പ്രീക്വാർട്ടറിലേക്ക് കടന്ന അർജന്റീന ഈജിപ്തിനെ നേരിടും.
Delhi,Delhi,Delhi













